Tuesday, May 15, 2012

ശവനീതി


രാത്രി കാവല്‍ക്കാരന്‍ 
മോര്‍ച്ചറിയുടെ താക്കോല്‍ കൂട്ടം നല്‍കി
കാതില്‍ പതിയെ മൊഴിഞ്ഞു 
പുതിയൊരു ബോഡി വന്നിട്ടുണ്ട്
സംഗതി പീടനമാണ് 
മരിച്ചിട്ട് അധികം ആയിട്ടില്ല
തണുത്തു തുടങ്ങുന്നേ ഉള്ളു 
വേഗം ചെന്നോളൂ 
പുലര്‍ന്നാല്‍ പിന്നെ ആള്‍ക്കൂട്ടമാകും


തണുത്തുറഞ്ഞ അവളെ 
ഇറുകെ പുണരുമ്പോള്‍  
മനസ്സിലാകെ 
ചുടോടെ ഭക്ഷിച്ചവരുടെ 
മുഖമായിരുന്നു.
ഒച്ചിഴയും താളത്തില്‍ 
പതിയെ തുടങ്ങി 
രതിസുഖം നുകരാന്‍ ഇത് 
ശീതികരിച്ച കിടപ്പറയല്ല
അനാധപ്രേതങ്ങള്‍ ദയകാത്തു കിടക്കുന്ന
മോര്‍ച്ചറിയാണ്.

വന്യമായ താളമാണ് 
മൃഗവേഗമാണ്  വേണ്ടത് 
ഇണയുടെ ത്രിപ്തിഅല്ല 
ഇരയുടെ രുചിയാണ് പ്രധാനം 

മോര്‍ച്ചറിക്ക്  പുറത്തു 
തന്റെ ഊഴം കാത്ത് നില്‍ക്കുന്നവന് 
താക്കോല്‍ കൂട്ടം എറിഞ്ഞു  
അവിടെ നിന്നും യാത്ര തിരിക്കെ
ഒട്ടും കുറ്റബോധം തോന്നിയില്ല

അല്ലെങ്കില്‍ തന്നെ 
ജീവിച്ചിരുന്നപ്പോള്‍ 
ഇവള്‍ക്ക് കിട്ടാത്ത നീതി
പിന്നെ മരിച്ചിട്ട് എന്തിനാണ് ? 

തമ്പുരാന്‍
15-05-2012

No comments:

Post a Comment